കാഞ്ഞങ്ങാട്:
നഗരമധ്യത്തിൽ നാല് മാസംർഭിണിയായ ആടിനെ മുന്നം ഗ സംഘം കൂട്ടബലാൽസംഗം ചെയ്ത് കൊന്നു.
ഒരാളെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ആടിൻ്റെ ജഡം പോലീസ് ബന്തവസ്സിലാക്കി.
കോട്ടച്ചേരി ഹോട്ടലിന് പിറക് വശത്താണ് ബുധൻ ഇന്ന് പുലർച്ചെ 1.3 O' മണിയോടെ നാടിനെ നാണിപ്പിച്ച സംഭവമുണ്ടായത്.
ഹോട്ടലിന് പിറക് വശത്തെ ശുചി മുറിയിൽ പൂട്ടിയിട്ട് ആടിനെലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.. മോഷ്ടിച്ച് കൊണ്ട് പോയാണ് ആടിനെ പീഡിപ്പിച്ചത്.
ഹോട്ടൽ തൊഴിലാളിയായ തമിഴ്നാട് സ്വദേശി ശെന്തിലാണ് 39 പോലിസ് കസ്റ്റഡിയിലുള്ളത്. രക്ഷപ്പെട്ട രണ്ട് പേർ കാഞ്ഞങ്ങാട് സ്വദേശികളാണെന്ന് സൂചന.
രാത്രി മതിൽ ചാടിക്കടക്കുന്നതു കണ്ട് മോഷ്ടാക്കളെന്ന് കരുതി ഹോട്ടൽ ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം കണ്ടത്.പ്രതിയെ മറ്റ്ഹോട്ടൽ ജീവനക്കാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു മൂന്നര മാസം മുൻപാണ് ശെന്തിൽ ജോലിക്ക് വന്നതെന്ന് ഹോട്ടലുടമ പറഞ്ഞു. പോലീസ് ആടിനെ ബന്തവസ്സിലാക്കിയ ശേഷം കസ്റ്റഡിയിലുള്ള പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
ആടിൻ്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്യും.ഇതോടെ കുടുതൽ കാര്യങ്ങൾ വെളിവാകും കേസ് നടപടികൾ പോലീസ് ആരംഭിച്ചു
0 Comments