നയന്‍താരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ളിക്സ് നോട്ടീസ്

LATEST UPDATES

6/recent/ticker-posts

നയന്‍താരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ളിക്സ് നോട്ടീസ്

 



അടുത്തിടെ വിവാഹിതരായ തെന്നിന്ത്യന്‍ താരദന്പതികളായ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിന്‍റെ നോട്ടീസ്.

താരദന്പതികളുടെ വിവാഹത്തിന്‍റെ സംപ്രേഷണാവകാശം സ്വന്തമാക്കിയ കന്പനി കരാര്‍ലംഘനത്തെത്തുടര്‍ന്ന് മുടക്കിയ പണം തിരികെയാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയായിരുന്നു.


ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ നടന്ന വിവാഹത്തിന് 25 കോടിയോളം രൂപ ചെലവു വന്നിരുന്നു. അത്യാര്‍ഭാടപൂര്‍വം നടന്ന വിവാഹത്തില്‍ ആശംസകളര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം എത്തിയെങ്കിലും ചിത്രങ്ങള്‍ പകര്‍ത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ല. ഒരുമാസത്തിനുശേഷം വിവാഹച്ചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചതാണ് നെറ്റ്ഫ്ളിക്സിനെ ചൊടിപ്പിച്ചത്.


വിവാഹവേദിയുടെ രൂപകലപ്ന, പഞ്ചനക്ഷത്രഹോട്ടലിലെ അതിഥികളുടെ താമസം, സുരക്ഷ, ഭക്ഷണം ഉള്‍പ്പെടെ യുള്ള സംവിധാനങ്ങള്‍ക്കു പണം ചെലവഴിച്ചത് നെറ്റ്ഫ്ളിക്സ് ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.നയന്‍താരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ളിക്സ് നോട്ടീസ്


അടുത്തിടെ വിവാഹിതരായ തെന്നിന്ത്യന്‍ താരദന്പതികളായ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിന്‍റെ നോട്ടീസ്.

താരദന്പതികളുടെ വിവാഹത്തിന്‍റെ സംപ്രേഷണാവകാശം സ്വന്തമാക്കിയ കന്പനി കരാര്‍ലംഘനത്തെത്തുടര്‍ന്ന് മുടക്കിയ പണം തിരികെയാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയായിരുന്നു.


ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ നടന്ന വിവാഹത്തിന് 25 കോടിയോളം രൂപ ചെലവു വന്നിരുന്നു. അത്യാര്‍ഭാടപൂര്‍വം നടന്ന വിവാഹത്തില്‍ ആശംസകളര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം എത്തിയെങ്കിലും ചിത്രങ്ങള്‍ പകര്‍ത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ല. ഒരുമാസത്തിനുശേഷം വിവാഹച്ചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചതാണ് നെറ്റ്ഫ്ളിക്സിനെ ചൊടിപ്പിച്ചത്.


വിവാഹവേദിയുടെ രൂപകലപ്ന, പഞ്ചനക്ഷത്രഹോട്ടലിലെ അതിഥികളുടെ താമസം, സുരക്ഷ, ഭക്ഷണം ഉള്‍പ്പെടെ യുള്ള സംവിധാനങ്ങള്‍ക്കു പണം ചെലവഴിച്ചത് നെറ്റ്ഫ്ളിക്സ് ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

0 Comments