ദുബൈയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നജാത്ത് നാലുമാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ചുപോകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതനായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.ഭാര്യ: മേല്‍പ്പറമ്പിലെ ഹിബ. സഹോദരങ്ങള്‍: സാദാത്ത്, ഇഷ്‌റത്, ഷറഫാത്ത്.
1 Comments
*ദുബായിൽ 30 വയസ്സുള്ള യുവാവ് അറ്റാക്ക് വന്നു മരിച്ചു.*
ReplyDelete➡ *നിസാരമായി ആ വ്യക്തിയെ രക്ഷപെടുത്താമായിരുന്നു.*
നെഞ്ചിൽ വന്ന വേദന എന്താണ് എന്ന് ആദ്യം മനസിലാക്കുക.
ഹൃദയത്തിലെ അടഞ്ഞ രക്ത ധമനിയിലൂടെ മർദ്ദത്തോടെ രക്തം കടന്നു പോകാൻ ശ്രമിച്ചപ്പോൾ ഉള്ള വേദന ആണു അത്.
ആ വേദനയെ ഭയക്കാതെ രക്തത്തിന്റെ അളവ് കൂട്ടി കൊടുത്തിരുന്നു എങ്കിൽ.
➡ രക്തത്തിന്റെ കട്ടി കുറയും
➡ മർദ്ദം (BP) കൂടും.
➡ തടസത്തെ ഭേദിച്ച് രക്തം എത്തേണ്ടിടത് എല്ലാം എത്തും.
*അറ്റാക്കിൽ നിന്നും രക്ഷ പെടാൻ രക്തത്തിന്റെ അളവ് കൂട്ടി കൊടുക്കുക*
വേദന ഉണ്ടായ സ്ഥിതിക്ക് അത് സൈലന്റ് അറ്റാക്ക് അല്ലായിരുന്നു.
എത്രയും പെട്ടന്ന് കൂടുതൽ വെള്ളം കുടിപ്പിച്ച ശേഷം അവിടെ കിടത്തിയിരുന്നു എങ്കിൽ ഈ വ്യക്തി രക്ഷ പെട്ടേനെ.
തുടർന്നു സാവകാശം കാൽസ്യത്തെ അലിയിക്കാൻ ഉള്ള മരുന്ന് കൊടുത്തു തുടങ്ങിയാൽ മാത്രം മതി ആയിരുന്നു.
ഒരു പക്ഷെ ഈ അശാസ്ത്രീയ വൈദ്യ ശാസ്ത്രം ഇയാളെ കൊണ്ട് ബിപി ക്കുള്ള മരുന്ന് കഴിപ്പിച്ചിരിക്കും.
അശാസ്ത്രീയ ചികിത്സ അവസാനിപ്പിക്കൂ.
അജ്ഞത മൂലം ആണ്
👇👇
*ബിപി ഷുഗർ കൊളസ്‌ട്രോൾ*
എന്നത് രോഗം ആണ് എന്ന് ചിന്തിക്കുന്നത്. 9400622546